Kerala

പ്രതിപക്ഷ ഉപനേതാവ് വിട്ടൊരു കളിയില്ല; നിലപാട് കടുപ്പിച്ച് സിപിഐ

കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുംപിടുത്തം തുടർന്ന് സിപിഐ. പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ട പദവിയായതുകൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്. ഇതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

മുന്നണിക്കുള്ളിൽ പദവിയെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. ഉപനേതാവായി ആരെ തെരഞ്ഞെടുക്കണമെന്നതിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കുന്നത്.

എന്നാൽ ഇക്കുറി അതിന് മാറ്റം വേണം. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് എൽഡിഎഫിലെ മറ്റ് കക്ഷികൾ തന്നെ പറയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സതീശന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.

See also  പുതിയ നീക്കവുമായി ശശീന്ദ്രൻ; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാം

Related Articles

Back to top button